Sunday 29 January 2012

ആട് ജീവിതം

                                                        


രണ്ടാഴ്ച മുന്‍പ് ഒരു ഞായറാഴ്ച .എനിക്ക് പതിവുപരിപടിയൊന്നും ഉണ്ടായിരുന്നില്ല .ഒരു കല്യാണത്തിന് പങ്കെടുകണ്ടാതയിട്ടുണ്ടായിരുന്നു .കുറച്ചു ദൂരെയായിരുന്നു അത് .പന്ത്രണ്ടു മണി ആകുമ്പോഴേക്കും മെല്ലെ കുളിച് യാത്രപുറപ്പെട്ടു .വാഹ്നസൌകര്യ്ങ്ങള്‍ കുറവായ ഒരു പ്രദേസംയിരുന്നു അത് .
ആട്ടോ പിടിച്ചന്നു ഞാന്‍ പോയത് .കല്യാണമൊക്കെ കഴിഞ്ഞു തിരിച്ചുവരാന്‍ രോടിലെതി .കുറച്ചു സമയത്തേക്ക് ഒരു വാഹനവും കിട്ട്യില്ല .ദൂരെ നിന്ന് ഒരു ഓട്ടോ വരുന്നത് കണ്ടു പ്രതീക്ഷയോടെ കൈനീട്ടി .ഓട്ടോ നിന്ന് .ബാക്കില്‍ ഒരു പതിമൂന്നു വയസു പ്രായം തോന്നിക്കുന്ന ഒരു ബാലനും ഒരു ആടുമന്നു ഉണ്ടായിരുന്നത്.ഡ്രൈവര്‍ 
നിര്തത്തെ വര്‍ത്തമാനം പറയുന്നുണ്ടായിരുന്നു.അതില്‍നിന്നും ഒരു കാര്യം മനസ്സിലായി .ബാക്കിളിരിക്കുന്ന കുട്ടി അയാളുടെ മകനന്നെന്നു .ആ ആട് അയാളുടെ 
തന്നെ ആയിരുന്നു .കാള കൂട്ടാന്‍ തേടി നടക്കുന്നതന്നു .എവിടെയും കിട്ടുന്നില്ല .അയ്യാള്‍ പല സ്ഥലത്ത് പോയി മടങ്ങി വരുന്നതന്നു .ഓട്ടോ കുരച്ചുധുരെ പോയി ഒരു സ്ഥലത്ത് നിന്ന് .അയ്യാള്‍ പുറത്തിറങ്ങി .ഒരു വീട്ടിലേക്കു നടന്നു ,കുറച്ചു സമയത്തിന് ശേഷം തിരിച്ചുവന്നു .ആടിനെയും കൊണ്ട് ആ വീടിലേക്ക്‌ നടന്നു .ഞാനും മെല്ലെ പിന്നാലെ നടന്നു .അതൊരു അറവുകാരന്റെ വീടായിരുന്നു . ഒരാടിനെ അയാള്‍ പുറത്തേക്കു കൊണ്ടുവന്നു.ഒരു മുട്ടനാട് .ആ രണ്ടാടും കുരച്ചപ്പുരതെക്ക് പോയി. അല്പ്പസംയാതിന്നു ശേഷം ഡ്രൈവര്‍ അയാളുടെ ആടിനെയും കൊണ്ടുവന്നു .അപ്പുറത്തുനിന്നും അറവിന് വിധേയനാകുന്ന ഒരാടിന്റെ കരച്ചിലും.പുതിയ ഒരു ജന്മത്തിന് കാരണകരനായി ,ഒരാഡ് ജനിക്കുകയും ചെയ്യുന്നു.,അച്ഛനില്ലാതെ .ആ മുട്ടനാടിന് ദൈവം അവസാന മയി ഒരാഗ്രഹം സാധിച്ചതയിരിക്കുമോ.ഞങ്ങള്‍ വീണ്ടും യാത്രതുടര്‍ന്നു .

Tuesday 24 January 2012

ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നതു എങ്ങിനെ

ഭൂകമ്പങ്ങള്‍  ഉണ്ടാകുന്നതു  എങ്ങിനെ  
--------------------------------------------
എല്ലാ  വയലുകളും  നികതപെടുമ്പോള്‍ 


എല്ലാ  കുന്നുകളും  ഇല്ലാതാവുമ്പോള്‍ 


ഭൂമിയുടെ  ശ്വാസ കോശങ്ങള്‍  അടയ്ക്കപെടുന്നു . 


ശ്വാസം  മുട്ടുന്ന  ഒരമ്മയുടെ 

വേദന  ഭുകംബങ്ങളായി  പരിണമിക്കുന്നു 

Sunday 22 January 2012

thiricharivu.

കടലോളം വെണ്ണ തരാം ഞാന്‍ ഹൃതയത്തില്‍ ,
കുന്നോളം സ്നേഹം അലകടളിളകുമ്പോള്‍ ,
വിദൂരമാം നക്ഷത്രം പകര്‍ന്നൊരു ചൂടിന്റെ സ്പര്‍ശം പോലെ 
ഒന്നുമെന്നില്‍നിന്നവില്ലെന്നു പതിയെ ഞാന്‍ അറിയുന്നു ,
സിരകളില്‍ രക്തം ഒഴുകികൊന്ടെയിരികുന്നു ,
ഒരികലും ചൂടുപിടികാതെ .വിരയലുകള്‍ തനിയെ വരാം 
സ്നേഹിച്ചും പീടിപിച്ചും ജീവിതത്തെ 
പിന്തുടര്ന്നുകൊന്ടെയിരികാം ,
കരിയിലകടുപോലെ ജീവിതം 
പതിയെ തലം കണ്ടെടുകുന്നു 
ചിരിക്കുന്ന പല്ലുകള്‍ നിറയെ വേണമ പ്രകസിപിച്ചു കൊണ്ടേയിരികണം ,
തുടകകാരന് വഴിയില്‍ ഇടര്ച്ചയുണ്ടാവാം ,പക്ഷെ ഞാന്‍ പരിച്ചയസംബന്നന്‍ ,
എന്റെ ഇടര്‍ച്ചകള്‍ എന്നനവസനികുക .............................................

Wednesday 18 January 2012

വിനോദ യാത്ര



 വിനോദ യാത്ര 


കിരണ്‍  എന്റെ തൊട്ടടുത്തുള്ള വീട്ടിലാണ്‌ താമസം .എട്ടാം ക്ലാസ്സില്‍ ആന്നു പഠിക്കുന്നത് ,പതിമൂനു വയസ്സാനവന്നു  പ്രായം .
.കഴിഞ്ഞ തിങ്കള്‍ ആഴ്ച അവന്‍ വളരെ സന്തോഷതിലന്നു എന്റെ അടുത്ത് വന്നത് ,സ്കൂളില്‍ നിന്നും വിനോദ യാത്രക്ക്  പോകുന്നു അതിന്റെ സന്തോഷത്തിലായിരുന്നു അവന്‍ .വിനോദയാത്രക്ക് പൂകുന്ന ദിവസം അതി രാവിലെ തന്നെ അവന്‍ ഉറക്കം എന്നിട്ട് ഒരുക്കങ്ങള്‍ തുടങ്ങി .എട്ടു മണിക്ക് സ്കൂളില്‍ എത്തി ,അപ്പോഴേക്കും എല്ലാവരും എത്ത്തികൊണ്ടിരിക്കുന്നെ ഉണ്ടായിരുന്നുള്ളൂ .കൃത്യം ഒന്‍പതു മണിക്ക് യാത്ര തുടങ്ങി .ബസ്‌ മെല്ലെ പുറപെട്ടു ,പാട്ടും കൂത്ത്‌ മായി എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു .ആദ്യം പോയത് കോട്ട കാണാനാണു ,പിന്നെ കടപ്പുരതെക്ക് ,തിരമാലകളോട് സല്ലപിച്ചു സമയം പോയത്അറിഞ്ഞില്ല .ഉച്ചയായി . അധ്യാപകര്‍ അടുത്തുള്ള ഒരു നല്ല ഹോടലിലേക്ക് കൊണ്ട് പോയി ഊണ് വാങ്ങി തന്നു .അതിനു ശേഷം വിശ്രമിക്കാന്‍ പാര്‍ക്കിലേക്ക് പോയി .പാര്‍ക്കിനടുതാണ് മൃഗശാല .അവിടെയന്നു അടുത്തതായി സന്ടര്സിച്ചത് .ടിക്കറ്റെടുത്ത് അകത്തു കടന്നു ആദ്യത്തെ മൃഗത്തെ കണ്ടതുമുതല്‍ അവനു എന്തോ ഒരു വല്ലായ്മ ബാധിച്ചത് പോലെ .ഒരു ചെറിയ വെള്ളത്തില്‍ നിറയെ മുതലകള്‍ .അവയ്ക്ക് അനങ്ങാന്‍ പോലും പറ്റുനില്ല.അടുത്തത് ഒരു കൂട്ടില്‍ ഒരു കഷ്ണം ഇറച്ചിയുടെ മുന്‍പില്‍ ഗര്‍ജിക്കുന്ന രണ്ടു സിംഹങ്ങള്‍ .ഇങ്ങനെ ആയിരുന്നു ഓരോ കാഴ്ചകളും .സ്വാതന്ത്ര്യത്തെ കുറിച്ച് പടിച്ചതോര്‍ത്തു അവനു വല്ലായ്മ തോന്നി .തിരിച്ചു വരുമ്പോള്‍ അവന്‍ മൂടോഫിലയിരുന്നു .വീടിലെത്തിയിട്ടും ഒരു സന്തോഷം തോന്നിയില്ല .
അമ്മയത് സ്രെധിക്കുകയം ചെയ്തു .ഉറങ്ങാന്‍ കിടന്നപ്പോലും ആന്റെ മനസ്സില്‍ ഇതായിരുന്നു ചിന്ത .അറിയാതെ ഉറങ്ങി .ഉറക്കത്തില്‍ അവനൊരു സ്വപ്നം കണ്ടു .അവന്‍ മരിച്ചിരിക്കുന്നു .അവന്റെ ആത്മാവ് മുകളിലേക്ക് പോയി കൊണ്ടിരുന്നു .കുറെ പോയപ്പോള്‍ ഒരു കൊട്ടാരത്തില്‍ എത്തി .അവിടെ കുറെ വിചാരണ നടക്കുന്നു .ഓരോരുത്തരെയും അവരുടെ പാപങ്ങള്‍ വിസ്തരിക്കുന്നു .കുറെ കഴിഞ്ഞപ്പോള്‍ അവനെയും  വിളിച്ചു .അതികം കുറ്റങ്ങള്‍ ഒന്നും അവന്റെ മേല്‍ ചുമത്തിയില്ല.രണ്ടാമതൊരു ജീവിതമാണ് അവനു വിതിച്ചത് .രണ്ടു ചോയ്സ് അവന്റെ മുന്‍പില്‍ വിചാരണ ചെയ്യുന്നയാള്‍ വെച്ച് .ഒന്നാമതെത് ,ഒരു സിംഹമായി ജനിക്കാം ,പക്ഷെ  അതൊരു മൃഗസലയിലാണ്‌ .ഇഷ്ടമുള്ള ഭക്ഷണം ,മുപ്പതു വര്ഷം ജീവിക്കാം .രണ്ടാമതെത് ഒരു പോത്തായി ,അഞ്ചു വയസകുംബോലെക്കും ഒരു അറവുകാരന്റെ കത്ത്തിക്കിരയാകണം .അതുവരെ സ്വാതന്ത്ര്യതോട് കൂടി ജീവിക്കാം .അവനു മറ്റൊന്നും ആലോജികനുണ്ടയിരുന്നില്ല ,പോത്തയികൊട്ടെ .പറഞ്ഞതും അവന്‍ അകാതമായ ഒരു ഗര്‍ത്തത്തിലേക്ക് വീണുതും ഞെട്ടി എഴുനെറ്റതും ഒന്നിച്ചായിരുന്നു .
                            

Tuesday 17 January 2012

 ചോദ്യസരങ്ങളുമായി ഞാന്‍ നിന്റെ മുന്നിലേക് വരുന്നു ,
ജീവിതത്തെ നേരിടാന്‍ ,അഞ്ചെണ്ണം പോസിടിവില്‍ അഞ്ചെണ്ണം നെഗേടിവിലും 

Saturday 14 January 2012

പ്രബതതിന്‍ നിസബ്തതയില്‍ ഒരു കുയിലിന്റെ
 മനിനാതം ഒഴുകിയെത്തിയിരുന്നു.
സായന്തനത്തിന്റെ സൌമ്യതയില്‍
 ആകാസനീലിമയിലെ ചായകൂടുകള്‍ ,
നിനകി കൂടിരികാന്‍ വന്നിരുന്നു,
സൌഹൃതത്തിന്റെ സുഖം ഒഴുകിഎത്തിയ
രാത്രികള്‍ നിലാവിന്റെ നിറവില്‍
നമ്മള്‍ ആസ്വതിച്ചതോര്തിരികാം ,
കരുനവടാത്ത  സ്നേഹം തുളുമ്പുന്ന
 നിന്‍ മുഗത്തിന്റെ സൌന്ദര്യം ,
എത്ര സുന്ദരമായിരുന്നു .ഒരു വിരല്പാട് ,
ഒരു മുറിവ് നമ്മളില്‍ വിടവുണ്ടാകിയോ ,
അല്ല വിരഹതിനുസേഷമുള്ള
പ്രണയത്തിന്റെ അടുപമുണ്ടാകിയോ,
ഹൃദയമെപ്പോഴും നിന്നോടോപമിരികാന്‍
 മിടിച്ചുകൊണ്ടിരികുന്നു.

Friday 6 January 2012


പ്രണയ  സംവേദനം 
എനിക്ക്  നിന്നോട്  സംവേദിക്കാന്‍ 
ഒരു  കോന്തല്യുടെയും   കേട്ടഴിക്കേണ്ട 
ഒരു  പൂവനും  പുലര്‍ച്ചെ  കൂവേണ്ട 
ഒരു  സൂര്യനും  കിഴക്കുതിക്കേണ്ട 
തികളും  വെള്ളിയും  തല  തിരിക്കേണ്ട 
ഹൃദയത്തിനു  ചൂടും  ചൂരും 
പകരുന്ന  ഒരു  വാക്ക്
തിര്യിട്ട  വിളക്കിലെ  ഒരു  ഇത്തിരി  വെട്ടോം 
സ്നേഹ മതിയെനിക്ക്  നിന്നോടീ  ചെറു 
ജീവിതത്തില്‍  സംവേതിക്കാന്‍ 
ഇത്രയും  സാങ്കത്യങ്ങള്‍ 

Thursday 5 January 2012


തെരുവ്  ബാല്യം

വിരൂപ  മായ  ഒരു  ബാല്യത്തെ
ഞാന്‍  തെരുവില്‍  കാനുന്നൂ
ഉന്തിയും  തുടച്ചും  തെണ്ടിയുംനീങ്ങുന്ന  ബാല്യം
ഇരുണ്ട   ഹൃധയമുള്ളവരുടെ  മുന്നിലേക്ക്‌
വരണ്ട  ചിരിയോടെ  കൈനീടുന്ന   ബാല്യം
എന്റെ  വീടിലെ  തുള്ളുന്ന  സോഫ  സെറ്റില്‍
മതിക്കുന്ന  ബാല്യത്തിന്റെ  മറുപുറം
എവിടെയന്നു  നമുക്ക്  തെട്ട്യത്
അല്ല  തെറ്റിച്ചത്
നാളെ  നിന്റെ  മുന്നിലൂടെ  കൈവിലന്ഗ്
കൊണ്ട്  പോകുമ്പോഴും  കല്ലെറിയും
ഒരു  കഷ്ണം  അപ്പം  മോഷ്ടിച്   കുറ്റത്തിന്
തൂക്കി  കൊല്ലാന്‍ നീ  ഉച്ചത്തില്‍  വിളിച്ചുപറയും
നിന്റെ  തോളില്‍  കൈട്ടു നടക്കുന്ന
അല്ല  നീ  താനെ  ചെയ്ത  കുറ്റത്തിന്റെ
പടിക്കലെത്തില്ല അവന്‍
നീ  എല്ലാറ്റില്‍നിന്നും  ഒളിച്ചു  നടക്കുന്നു
എന്നിട്ടവനെ  കല്ലെറിയുന്നു
ഓര്‍ക്കുക  നീ  വന്ന  വഴിയല്ല  അവന്റെത്‌
ഒട്ടിയ  വയറില്‍  തീ  കതിയവനാനവന്‍
നീ  നിറഞ്ഞ  വയറില്‍  കവിതയെഴുതിയവനും


Sunday 1 January 2012

ആട് ജീവിതം 


രണ്ടാഴ്ച മുന്‍പ് ഒരു ഞായറാഴ്ച .എനിക്ക് പതിവുപരിപടിയൊന്നും ഉണ്ടായിരുന്നില്ല .ഒരു കല്യാണത്തിന് പങ്കെടുകണ്ടാതയിട്ടുണ്ടായിരുന്നു .കുറച്ചു ദൂരെയായിരുന്നു അത് .പന്ത്രണ്ടു മണി ആകുമ്പോഴേക്കും മെല്ലെ കുളിച് യാത്രപുറപ്പെട്ടു .വാഹ്നസൌകര്യ്ങ്ങള്‍ കുറവായ ഒരു പ്രദേസംയിരുന്നു അത് .
ആട്ടോ പിടിച്ചന്നു ഞാന്‍ പോയത് .കല്യാണമൊക്കെ കഴിഞ്ഞു തിരിച്ചുവരാന്‍ രോടിലെതി .കുറച്ചു സമയത്തേക്ക് ഒരു വാഹനവും കിട്ട്യില്ല .ദൂരെ നിന്ന് ഒരു ഓട്ടോ വരുന്നത് കണ്ടു പ്രതീക്ഷയോടെ കൈനീട്ടി .ഓട്ടോ നിന്ന് .ബാക്കില്‍ ഒരു പതിമൂന്നു വയസു പ്രായം തോന്നിക്കുന്ന ഒരു ബാലനും ഒരു ആടുമന്നു ഉണ്ടായിരുന്നത്.ഡ്രൈവര്‍ 
നിര്തത്തെ വര്‍ത്തമാനം പറയുന്നുണ്ടായിരുന്നു.അതില്‍നിന്നും ഒരു കാര്യം മനസ്സിലായി .ബാക്കിളിരിക്കുന്ന കുട്ടി അയാളുടെ മകനന്നെന്നു .ആ ആട് അയാളുടെ 
തന്നെ ആയിരുന്നു .കാള കൂട്ടാന്‍ തേടി നടക്കുന്നതന്നു .എവിടെയും കിട്ടുന്നില്ല .അയ്യാള്‍ പല സ്ഥലത്ത് പോയി മടങ്ങി വരുന്നതന്നു .ഓട്ടോ കുരച്ചുധുരെ പോയി ഒരു സ്ഥലത്ത് നിന്ന് .അയ്യാള്‍ പുറത്തിറങ്ങി .ഒരു വീട്ടിലേക്കു നടന്നു ,കുറച്ചു സമയത്തിന് ശേഷം തിരിച്ചുവന്നു .ആടിനെയും കൊണ്ട് ആ വീടിലേക്ക്‌ നടന്നു .ഞാനും മെല്ലെ പിന്നാലെ നടന്നു .അതൊരു അറവുകാരന്റെ വീടായിരുന്നു . ഒരാടിനെ അയാള്‍ പുറത്തേക്കു കൊണ്ടുവന്നു.ഒരു മുട്ടനാട് .ആ രണ്ടാടും കുരച്ചപ്പുരതെക്ക് പോയി. അല്പ്പസംയാതിന്നു ശേഷം ഡ്രൈവര്‍ അയാളുടെ ആടിനെയും കൊണ്ടുവന്നു .അപ്പുറത്തുനിന്നും അറവിന് വിധേയനാകുന്ന ഒരാടിന്റെ കരച്ചിലും.പുതിയ ഒരു ജന്മത്തിന് കാരണകരനായി ,ഒരാഡ് ജനിക്കുകയും ചെയ്യുന്നു.,അച്ഛനില്ലാതെ .ആ മുട്ടനാടിന് ദൈവം അവസാന മയി ഒരാഗ്രഹം സാധിച്ചതയിരിക്കുമോ.ഞങ്ങള്‍ വീണ്ടും യാത്രതുടര്‍ന്നു .

belur -chikmagalore mini tour

മലയാളികൾക്ക് രണ്ടു ദിവസം അവധി ദിനം ആസ്വദിക്കാൻ പറ്റിയ ഒരു ചെറിയ യാത്രയെ കുറിച്ചാണ് ഞാൻ എഴുതുന്നത് കർണാടക യിലെ ബേളൂർ, ചിക് മാഗളൂർ യാത്ര. മംഗല...